Wednesday, September 11, 2024

വകുളാ ദേവി ക്ഷേത്രം തിരുപ്പതി

🎪🎪🎪🎪🎪🎪🎪🎪🎪🎪🎪🎪
വകുളാ ദേവി ക്ഷേത്രം തിരുപ്പതി
🎪🎪🎪🎪🎪🎪

തിരുമല തിരുപ്പതിവെങ്കിടേശ്വരന്റെ വളർത്തമ്മയാണ്വകുളാദേവി. തിരുമലയുടെ ഐതിഹ്യം അനുസരിച്ച് വകുലാദേവിയുടെ കഥ വളരെ മുൻമ്പു മുതലേഉള്ളതാണ്.വിഷ്ണുവിന്റെഅവതാരമായകൃഷ്ണൻറെവളർത്തമ്മയായ യശോദ കൃഷ്ണന്റെ അ
വതാരങ്ങൾ, വിവാഹങ്ങൾ എന്നിവക്കൊന്നുംക്കൊന്നും സാക്ഷ്യം വഹിച്ചിരുന്നില്ല എന്ന് പരാതിപ്പെട്ടു. അമ്മയ്ക്ക് ഇത്തരമൊരു അവസരം ലഭിക്കുമെന്ന് ഭഗവാൻ ഉറപ്പ് നൽകി. കൃഷ്ണൻ വെങ്കിടേശ്വരന്റെ രൂപം സ്വീകരിച്ചു. ഭഗവാൻ വാഗ്ദാനം ചെയ്തതുപോലെതൻറെവളർത്തു മകൻറെ വിവാഹംആകാശരാജാവിൻറെയും ധരണിറാണിയുടെയും മകളായ പത്മാവതിയുമായിനടത്തിയത് കാണാൻ ഈ അമ്മക്കു ഭാഗ്യമുണ്ടായി. ആന്ധ്രപ്രദേശിലെ തിരുപ്പതി നഗരത്തിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത് .5000 വർഷങ്ങൾക്കു മുമ്പ് തിരുപ്പതി 3000 ബിസി യിൽസ്ഥാപിതമായപ്പോൾ നിർമ്മിച്ചതാണ് ഇത്. 3000 വർഷങ്ങൾക്കു മുമ്പ്പതിനേഴാം നൂറ്റാണ്ടിൽ തിരുപ്പതിയിലെ പേരൂരിന്ചുറ്റുമുള്ളസ്ഥലത്തായിരുന്നു. തിരുപ്പതിയിൽ നിന്നു 10 കിലോമീറ്ററിനുള്ളിൽസ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിന് 50ഏക്കറിലധികം ഭൂമി ഉണ്ടായിരുന്നുവെങ്കിടേശ്വരൻ താമസിക്കുന്നതായികരുതപ്പെടുന്ന 7 കുന്നുകൾക്ക് അഭിമുഖം ആയിട്ടാണ് വകുളാദേവിയുടെ പ്രതിഷ്ഠ. തിരുമലയിലെ വെങ്കിടേശ്വരന്റെ മുമ്പാകെ നിവേദ്യംസമർപ്പിക്കുന്നതിനു മുമ്പ്വകുളാദേവിക്കാണ്നെവേദ്യംസമർപ്പിക്കുന്നത്. ഭഗവാൻറെ ജീവിതത്തിൽ വകുലാദേവി അമ്മ- മകൻ ബന്ധത്തിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ്.മാതൃസ്നേഹത്തിന്റെ പ്രതീകമായി വകുളാദേവിയുടെ ക്ഷേത്രം ഏകദേശം 3000 വർഷങ്ങൾക്കു മുമ്പ് പേരൂരിൽ 50 ഏക്കറിൽ അധികം സ്ഥലമുള്ള മനോഹരമായ സ്ഥലത്താണ് നിർമ്മിച്ചിരുന്നത് .വെങ്കിടേശ്വര ഭഗവാൻറെ വളർത്തമ്മയാണ്വകുളാദേവി വിഷ്ണുവിനെ കൃഷ്ണൻറെ അവതാര രൂപത്തിൽ വളർത്തി കൃഷ്ണൻറെ സാന്നിധ്യം കുറച്ചുകാലം കൂടിനീട്ടണമെന്ന് ആഗ്രഹിച്ചു. മറ്റൊരുഅവസരത്തിൽഅമ്മയുടെ ആഗ്രഹം നിറവേറ്റുംഎന്ന് പറഞ്ഞു ഈ ആഗ്രഹം ഒരു അനുഗ്രഹത്തിൽ നൽകി. ഈ വരത്തിനനുസൃതമായിവിഷ്ണു ഇപ്പോൾ ശ്രീനിവാസന്റെ രൂപത്തിൽ അമ്മയെസന്തോഷിപ്പിക്കുകയായിരുന്നു. കലിയുഗത്തിൽ യശോദ പത്മാവതി മായുള്ളവിവാഹം നടത്താൻ വെങ്കിടേശ്വരന്റെവളർത്തമ്മയായിവകുലാദേവിയായി പുനർജനിച്ചു. അങ്ങനെ ദേവി വെങ്കിടേശ്വരന്റെ കല്യാണം കാണാനുള്ള ആഗ്രഹം നിറവേറ്റി. അമ്മയുടെ - മകൻറെ സ്നേഹവും വാത്സല്യവും  നൽകുന്നത് പ്രകടമാണ് ആദ്യംഅമ്മയ്ക്ക് പിന്നീട് വെങ്കിടേശ്വരനും നിവേദ്യം സമർപ്പിക്കുകയാണ് പതിവ്. ഇത് സൂചിപ്പിക്കാൻ പുരോഹിതന്മാർ വകുളമാതാ ക്ഷേത്രത്തിലെ വലിയമണികൾ മുഴക്കുന്നു. പിന്നീട് തിരുമലയിലെ പുരോഹിതന്മാർ വെങ്കിടേശ്വര ഭഗവാനു വഴിപാടുകൾ സമർപ്പിക്കുന്നു. ക്ഷേത്രം നശി പ്പിക്കപ്പെടുകയും പ്രധാന്യം നഷ്ടപ്പെടുകയും ചെയ്തു വരുന്നതുവരെ മുൻകാലങ്ങളിൽ പിന്തുടർന്ന ആചാരമാണിത്.ശ്രീനിവാസനെ സ്വന്തം അമ്മയെപ്പോലെപരിപാലിച്ചു ശ്രീനിവാസന് മാതൃവാത്സല്യം ഒരിക്കൽ കൂടി ആസ്വദിക്കാൻ പറ്റി. ഒരിക്കൽ ശ്രീനിവാസൻ നായാട്ടിനായി മലഞ്ചെരുവിലേക്ക് പോയി അവിടെ പത്മാവതിയെ ആനക്കൂട്ടം ഓടിക്കുന്നത് ആനയുടെ ആക്രമണത്തിൽനിന്ന്അവളെ സംരക്ഷിച്ച് ശ്രീനിവാസൻ അവളുമായി പ്രണയത്തിലായി.പത്മാവതിയുടെതോഴികൾ ശ്രീനിവാസ കല്ലെറിഞ്ഞ് ഓടിച്ചു. ഈ കഥ കേട്ട് മാതാവ്  അസ്വസ്ഥതയാ പത്മാവതിയോടുള്ള തൻറെ മകൻ്റെ പ്രണയ
ത്തിൻറെ കഥ വിവരിക്കുകയും,സഖ്യത്തിനായി ആകാശ രാജാവുമായി സംസാരിക്കാൻഅഭ്യർത്ഥിക്കുകയും ചെയ്തു.ആകാശരാജനെ പോലെയുള്ള രാജാവ്തങ്ങളെപ്പോലുള്ള വരുമായുള്ളസഖ്യംസ്വീകരിക്കുമോ എന്ന് വാ കുളമാതാവു
ശങ്കിച്ചു വെളിപ്പെടുത്തി .അത് മാത്രമല്ല ആകാശ രാജാവിൻറെ മകൾപത്മാവതി കഴിഞ്ഞ ജന്മത്തിലെ വേദവതിയായിരുന്നുഎന്നതാണ് മറ്റൊരു രഹസ്യം .സീത രാമൻ,ലക്ഷ്മണൻ,എന്നിവരുടെവനവാസത്തിനിടെ രാവണൻസീതയെതട്ടിക്കൊണ്ടു പോയി. അഗ്നിദേവൻ രാവണനെ നേരിട്ടു അവൾ ആരാണെന്ന് ചോദിച്ചപ്പോൾ സീതയാണെന്ന് രാവണൻ അറിയിച്ചു. വേദവതിയെ ചൂണ്ടി പറഞ്ഞു യഥാർത്ഥ സീത എൻറെ കൂടെ ഉണ്ട് ശ്രദ്ധ തെറ്റിയ രാവണൻ യഥാർത്ഥ സീതയുടെ സ്ഥാനത്ത് വേദവതിയെ തന്നോടൊപ്പം കൊണ്ടുപോയി. സീതയുടെ സ്ഥാനത്ത് വേദവതി ലങ്കയിലായിരുന്നു സീതയുടെ അഗ്നിപരീക്ഷയ്ക്കുശേഷം സീതയുടെ വേഷം ധരിച്ച് 2 സ്ത്രീകൾ അഗ്നിജാലയിൽ നിന്ന് പുറത്തുവന്നു രാമനോട്പറഞ്ഞുയഥാർത്ഥ സീതയെവിവാഹം കഴിക്കാൻ സീത രാമനോട് ആവശ്യപ്പെട്ടു പക്ഷേ രാമൻ അവളോട് പറഞ്ഞു ഈ യുഗത്തിൽ ഏക ഭാര്യയുടെ നേരെ പ്രതിജ്ഞാബദ്ധനാണ് ഞാൻ ശ്രീനിവാസനായിജനിക്കുമ്പോൾ വേദവതി പത്മാവതിയായി ജനിക്കും. അപ്പോൾഞാൻ അവളെ വിവാഹംകഴിക്കും.ലക്ഷ്മിയുടെ ഭാവം കൂടിയാണ് വേദവതി. എപ്പോഴും വേദങ്ങൾ പാരായണം ചെയ്തിരുന്ന ഒരുപണ്ഡിതനായിരുന്നു മായ ഒരിക്കൽ അയാൾ ഉർവശിയെ കണ്ടു മുട്ടി അങ്ങനെ
ഒരുകുട്ടിജനിച്ചു വേദങ്ങൾ ചൊല്ലിയപ്പോൾ ജനിച്ചതിനാൽ അവർക്ക് വേ ദവതി എന്ന് പേരിട്ടു.അതാണ്ഇപ്പോഴത്തെപത്മാവതിയുടെ കഥ. അങ്ങനെ ശ്രീനിവാസൻ പത്മാവതിയുടെ ഭൂതകാലത്തെ കുറിച്ച് വാ കുളമാതാവിനോട്പറഞ്ഞു .ക്ഷേത്രത്തിലെ ഗോപുരം സ്വർണം പൂശി മനോഹരമാക്കിയിട്ടുണ്ട് ആഗമശാസ്ത്രപ്രകാരംക്ഷേത്രം പുതുക്കി പണിതിട്ടുണ്ട് ഇവിടെ ഈ ക്ഷേത്രത്തിൽ ആദ്യപൂജ നടത്തിയത് തുടർന്ന് തിരുമലയിലെ പ്രധാനക്ഷേത്രത്തിൽ പൂജ ആരംഭിച്ചതും രസകരമായ ഒരുകാര്യമാണ്. പിന്നീട് ഹൈദരാലിയും ടിപ്പുസുൽത്താൻ ഇവിടെ ആക്രമണം നടത്തിയപ്പോൾക്ഷേത്രത്തിന്പഴയപ്രതാപംനഷ്ടപ്പെടുകയും ചെയ്തു ഇന്നും ക്ഷേത്ര പുനരുദ്ധാരണത്തിന് ശേഷവും അമ്മയുടെയും മകൻറെയും സ്നേഹംനമുക്ക് കാണാൻ കഴിയും.മാതാവിന് നിവേദ്യം സമർപ്പിച്ചു എന്ന്സൂചിപ്പിക്കുവാൻ പുരോഹിതന്മാർ വാകുളമാതാ ക്ഷേത്രത്തിൽ വലിയ മണി മുഴക്കും പിന്നീട് വെങ്കിടേശ്വര ഭഗവാന്റെ പുരോഹിതന്മാർ ഭഗവാനു . നൈവേദ്യം അർപ്പിക്കുന്നു 5 30ന് ക്ഷേത്ര പൂജാരിസുപ്രഭാതം നടത്തി നട തുറക്കും. 6 മുതൽ 6. 45 വരെ നിവേദ്യം നടക്കുന്നു രാവിലെ 6:45 മുതൽ 11 30 വരെ ക്ഷേത്രം തുറന്നിരിക്കും 11 .30 മുതൽ ഉച്ചവരെയാണ് അർച്ചന നിവേദ്യത്തിനുള്ള സമയം ഉച്ചമുതൽ 4 .30 വരെ ക്ഷേത്രം അടച്ചിരിക്കും വൈകിട്ട് 4 .30 'മുതൽ 6 വരെയാണ് സർവദർശന സമയം. വൈകുന്നേരം 6 30 മുതൽ രാത്രി 8 .30 വരെക്ഷേത്രംവീണ്ടും പൊതുജനങ്ങൾക്കായി തുറന്നിരിക്കും രാത്രി 8:30ന് ഏകാന്തസേവയുടെസമയമായതിനാൽ സർവദർശനം നിർത്തുന്നു അതായത് ഭഗവാനെ ഉറക്കുക.തിരുമല ക്ഷേത്ര ഭഗവാന്റെ ക്ഷേത്രത്തിലെ ദൈനംദിന പരിപാടികൾ പോലെ തന്നെ ഈ അവസാന സേവയുംവളരെപ്രധാനമാണ്.

   🌹

0 comments:

Post a Comment

Popular Posts

Categories

Text Widget

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates